Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saudi Pro League

സൗദിയില്‍ താരം ഫീലിക്‌സ്

റിയാദ്: സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ 2025-26 സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം അല്‍ നസര്‍ എഫ്‌സിയുടെ ജോവോ ഫീലിക്‌സിന്.

സഹതാരവും, പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ഫീലിക്‌സ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സീസണില്‍ ജോവോ ഫീലിക്‌സ് 20 ഗോള്‍ നേടുകയും 13 എണ്ണത്തിന് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു.

സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തിയത് പോര്‍ച്ചുഗലുകാരനായ ഫീലിക്‌സാണ്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍നിന്ന് എത്തിയ ഫീലിക്‌സിന്‍റെ ആദ്യ സീസണ്‍ ആയിരുന്നു ഇത്തവണത്തേത്.

Sports

സിആര്‍7ന്‍റെ അല്‍ നസര്‍

റിയാദ്: സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഫ്‌സിക്കു ജയം. ഹോം മത്സരത്തില്‍ അല്‍ നസര്‍ എഫ്‌സി 2-0ന് അല്‍ അഹ്‌ലിയെ തോല്‍പ്പിച്ചു.

ഗോള്‍രഹിതമായ 75 മിനിറ്റിനുശേഷം 76-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ ലീഡ് നേടി. 90-ാം മിനിറ്റില്‍ കിംഗ്‌സ്‌ലി കോമാനിലൂടെ അല്‍ നസര്‍ ജയം ഉറപ്പിച്ചു. വിവിധ കോമ്പറ്റീഷനുകളിലായി അല്‍ നസറിന്‍റെ തുടര്‍ച്ചയായ 20-ാം ജയമാണ്.

970 ഗോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രഫഷണല്‍ കരിയറില്‍ 970 ഗോള്‍ തികച്ചു. 1000 ഗോളിലേക്ക് ഇനി വെറും 30 എണ്ണത്തിന്‍റെ അകലം മാത്രം. അല്‍ നസര്‍ എഫ്‌സിക്കായി സിആര്‍7 ഇതുവരെ 126 ഗോള്‍ നേടി.

സൗദി പ്രൊ ലീഗ് 2025-26 സീസണില്‍ റൊണാള്‍ഡോ 25 ഗോള്‍ തികച്ചു. കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന അല്‍ നസറിന് 20 മത്സരങ്ങളില്‍നിന്ന് 79 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്‌സിക്ക് 29 മത്സരങ്ങളില്‍നിന്ന് 71 പോയിന്‍റാണുള്ളത്.

Sports

റൊണാള്‍ഡോ ഗോള്‍, സെമി

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ മത്സരത്തില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കു ജയം.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ട് ക്വാര്‍ട്ടറില്‍ യുഎഇ ക്ലബ്ബായ അല്‍ വാസല്‍ എഫ്‌സിക്ക് എതിരേയായിരുന്നു അല്‍ നസറിന്‍റെ ഏകപക്ഷീയ ജയം, 4-0. മത്സരത്തിന്‍റെ 11-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്.

ഇനിഗൊ മാര്‍ട്ടിനെസ് (24), അബ്ദുള്ള അല്‍ അംറി (26), സാദിയൊ മാനെ (80) എന്നിവരും അല്‍ നസറിനായി വല കുലുക്കി. സെമിയില്‍ അല്‍ അഹ്‌ലിയാണ് അല്‍ നസറിന്‍റെ എതിരാളി.

Sports

സിആര്‍ 7 ശാന്തനായി

റിയാദ്: സൗദി പ്രൊ ലീഗില്‍ ബോയ്‌കോട്ട് നടത്തുകയായിരുന്ന അല്‍ നസര്‍ എഫ്‌സിയുടെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ശാന്തനായെന്നു റിപ്പോര്‍ട്ട്.

സൗദി പ്രൊ ലീഗില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍നിന്നു വിട്ടുനിന്ന സിആര്‍7 ക്ലബ്ബിന്‍റെ അടുത്ത പോരാട്ടത്തില്‍ കളത്തിലെത്തുമെന്നാണ് വിവരം. 41കാരനായ റൊണാള്‍ഡോ അല്‍ എത്തിഹാസ് എഫ്‌സി, അല്‍ റിയാദ് ടീമുകള്‍ക്ക് എതിരായ മത്സരങ്ങളില്‍ ഇറങ്ങിയിരുന്നില്ല.

14ന് അല്‍ ഫത്തേഹ് എഫ്‌സിക്ക് എതിരായ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഇഎസ്പിഎന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഇന്ന് തുര്‍ക്ക്‌മെനിസ്ഥാനില്‍നിന്നുള്ള എഫ്‌കെ അര്‍ക്കാഡാഗിനെതിരേ അല്‍ നസര്‍ ഇറങ്ങുന്നുണ്ട്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് (പിഐഎഫ്) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നതിനാലായിരുന്നു റൊണാള്‍ഡോ പ്രതിഷേധിച്ച് മത്സരങ്ങളില്‍നിന്നു വിട്ടുനിന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ നസര്‍ എഫ്‌സിക്കു വമ്പന്‍ സൈനിംഗുകള്‍ ഇല്ലായിരുന്നു.

അതേസമയം, 2025-26 ലീഗ് കിരീട പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നസര്‍ എഫ്‌സിക്കു (49 പോയിന്‍റ്) തൊട്ടു മുന്നിലുള്ള അല്‍ ഹിലാല്‍ എഫ്‌സി (50 പോയിന്‍റ്) ഫ്രഞ്ച് താരം കരിം ബെന്‍സെമയെ ജനുവരി വിന്‍ഡോയിലൂടെ സ്വന്തമാക്കി.

Sports

'റൊണാള്‍ഡോ അല്ല ക്ലബ്ബാണ് പ്രധാനം’


റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളറായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് താക്കീതു നല്‍കി സൗദി പ്രൊ ലീഗ്. എത്ര സുപ്രധാനപ്പെട്ട ആളായാലും ക്ലബ്ബിനേക്കാള്‍ പ്രധാനമല്ല എന്നാണ് സൗദി പ്രൊ ലീഗ് റൊണാള്‍ഡോയ്ക്കു നല്‍കിയ താക്കീത്. ലീഗില്‍ ട്രാന്‍സ്ഫര്‍ തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി പ്രൊ ലീഗ് താക്കീതു നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച 41 വയസ് പൂര്‍ത്തിയായ റൊണാള്‍ഡോ, തന്‍റെ ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കായി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം ചെലവഴിക്കാത്തതിനെതിരേ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധ സൂചകമായി അല്‍ അഹ്‌ലി സൗദിക്ക് എതിരായ മത്സരത്തില്‍നിന്നു വിട്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയില്‍ അരങ്ങേറിയ അല്‍ എത്തിഹാദിന് എതിരായ മത്സരത്തിലും അല്‍ നസര്‍ സംഘത്തിനൊപ്പം റൊണാള്‍ഡോ ഇറങ്ങിയില്ല.

പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്‍റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് റൊണാള്‍ഡോയുടെ ആക്ഷേപം.

Sports

റൊണാള്‍ഡോ സമരത്തില്‍?

റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്‍റെ ഭാഗമായാണ് അല്‍ അഹ്‌ലി സൗദി എഫ്‌സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്‌‌ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു.

പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്‍റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര്‍ ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം.

അല്‍ അഹ്‌ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്‌സി ഫ്രഞ്ച് താരം കരിം ബെന്‍സെമയുമായി കാരാര്‍ ഒപ്പിട്ടു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അല്‍ ഹിലാലും അല്‍ നസറും തമ്മില്‍ ഒരു പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്.

Sports

അൽ നസറിന് തോൽവി


റിയാദ്: 2026 കലണ്ടർ വർഷത്തിൽ ജയം നേടാൻ സാധിക്കാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ എഫ്സി.

ഈ വർഷം കളിച്ച മൂന്നു മത്സരങ്ങളിലും അൽ നസർ തോൽവി വഴങ്ങി. സൗദി പ്രൊ ലീഗിൽ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ അൽ നസർ 1-3ന് അൽ ഹിലാൽ എഫ്സിയോട് പരാജയപ്പെട്ടു.

അൽ നസർ നിലവിൽ 14 മത്സരങ്ങളിൽനിന്ന് 31 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്.

Latest News

Corehub Up